![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzDonGeixWDZofkMviY5RlxwjiJeLzuO9CS8uUY2IDeWMJhSiRMUFDPjr6ITEsWAWLqI83eex3Im-AVGYYNduumIWE-tAjzhtTlLQdl3VsuNcXamp0kZ5-ZnG63e8ppAnl39Cx-9L0xojH/s320/mkhkhk.jpg)
''ചവറുകഥകള്ക്ക് വേണ്ടി
വക്കാലത്തുമായി വരാന്‍
നല്ല തൊലിക്കട്ടി വേണം''
എം. കെ ഹരികുമാറുമായി നടത്തിയ അഭിമുഖം
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com