ഒട്ടും സ്വാഭാവികതയില്ലാതെ
ആ മാവ് പൂത്തു.
വെറുതെ ഒരില പൊഴിച്ചു.
ആരെയും അറിയിക്കാതെ
ഓരോ മഴയും ആസ്വദിച്ചു.
വികാരമൊന്നും പ്രകടിപ്പിക്കാതെ
ഒരു പൂവ് ഉതിര്‍ത്തിട്ടു.
എന്തിനോ വേണ്ടി കാത്തുനിന്നു.
കാവ്യബോധത്തിനോട് വിരക്തിയാലെന്നപോലെ
നിര്‍ദ്ദയമായ മൌനത്ത അഭയം പ്രാപിച്ചു
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com